ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഈ വർഷത്തെ ശൈത്യകാലത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണ് ഇന്നലെ രാജ്യം കണ്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ നിരീക്ഷണം റിപ്പോർട്ട് ചെയ്തു. ജബ്രിയ മേഖലയിൽ 55.5 മില്ലീമീറ്ററും ഹിറ്റിൻ മേഖലയിൽ 55.1 മില്ലീമീറ്ററും അൽ-സിദ്ദിഖിൽ 44.2 മില്ലീമീറ്ററും യാർമൂക്കിൽ 40 മില്ലീമീറ്ററും മഴ അതിന്റെ പാരമ്യത്തിലെത്തി.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി