കുവൈറ്റ് സിറ്റി :ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ്, ആരോഗ്യ മന്ത്രാലയത്തിന്റെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും സഹകരണത്തോടെ ഹവല്ലി ഗവർണറേറ്റിലെ ക്ലിനിക്കുകളിൽ നടത്തിയ പരിശോധനയിൽ സാൽമിയയിലെ ഒരു ക്ലിനിക്ക് ലൈസൻസില്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തി .
സാൽമിയയിലെ ഒരു ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഏഷ്യൻ ജീവനക്കാർ സർട്ടിഫൈഡ് ഡോക്‌ടർമാരോ മെഡിക്കൽ ഡോക്‌ടർമാരോ അല്ലെന്ന് PAM, MoH എന്നിവയുടെ പ്രസ്താവനയിൽ പറയുന്നു.നഴ്‌സിംഗ് പരിശീലിക്കുന്ന നിരവധി വീട്ടുജോലിക്കാരെയും കാലഹരണപ്പെട്ട ലൈസൻസും വർക്ക് പെര്മിറ്റുമായി ജോലി ചെയ്ത് വന്ന ഒരു ഡോക്ടറിനെയും ജോയിന്റ് ഇൻസ്പെക്ടർമാർ കണ്ടെത്തി.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്