ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഈ വർഷത്തെ ശൈത്യകാലത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണ് ഇന്നലെ രാജ്യം കണ്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ നിരീക്ഷണം റിപ്പോർട്ട് ചെയ്തു. ജബ്രിയ മേഖലയിൽ 55.5 മില്ലീമീറ്ററും ഹിറ്റിൻ മേഖലയിൽ 55.1 മില്ലീമീറ്ററും അൽ-സിദ്ദിഖിൽ 44.2 മില്ലീമീറ്ററും യാർമൂക്കിൽ 40 മില്ലീമീറ്ററും മഴ അതിന്റെ പാരമ്യത്തിലെത്തി.
More Stories
കുവൈറ്റിൽ നിന്ന് ദൃശ്യമായ ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന് ഭീഷണിയില്ലെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ്
നിയമലംഘനം കണ്ടെത്തിയ ഫർവാനിയയിലെ ഏഴോളം പ്രവാസി ബാച്ചിലർ അപ്പാർട്ടുമെന്റുകളിൽ വൈദ്യുതി വിച്ഛേദിച്ചു.
തിരുവല്ല കുന്നന്താനം സ്വദേശി കുവൈറ്റിൽ നിര്യാതനായി